പീരുമേട്ടില്‍ അമ്മയേയും മകളേയും ബലാത്സംഗം ചെയ്ത കൊന്ന കേസിലെ രണ്ടാം പ്രതി വണ്ടിപ്പെരിയാര്‍ 57-ാം മൈലില്‍ പെരുവേലില്പ്പറമ്പില് ജോമോന് (26) പിടിയിലായി. ഇടുക്കി പെരിഞ്ചാന്‍കുട്ടിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ജാമ്യത്തിലിറങ്ങിയശേഷം ഒളിവില്പ്പോയതായിരുന്നു ഇയാള്‍. ഈ കേസിലെ ഒന്നാം പ്രതി രാജേന്ദ്രനെ ഇന്നലെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
ഒളിവിലായതിനാല്‍ ജോമോനെ വിചാരണചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പീരുമേട് 57-ാം മൈലില്‍ വലിയവളവിന് താഴെ വള്ളോംപറമ്പില്‍ മോളി(55), മകള്‍ നീനു(22) എന്നിവരാണ് കൊല്ലപ്പെട്ടത്.
1987-1990 കാലഘട്ടത്തില്‍ കണ്ണൂർ സിറ്റിയില്‍ സൗജന്യമായി വിതരണം ചെയ്ത "സംസം" മാസികയുടെ ബ്ലോഗ് രൂപമാണിത്. എഴുതി തുടങ്ങുന്നവർക്കും സാഹിത്യ കുതുകികള്‍ക്കും ധാരാളം അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് മുന്നേറിയ "സംസമിന്" കേരളത്തിലുടനീളം വായനക്കാർ ഉണ്ടായിരുന്നു.വർഷങ്ങൾക്ക് ശേഷം ഒരു ബ്ലോഗായി "സംസം" വായനക്കാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നു. വായനയേയും എഴുത്തിനേയും സ്നേഹിക്കുന്ന ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. . സ്നേഹപൂർവ്വം; എഡിറ്റർ ശംസു മാടപ്പുര
2012 ജൂൺ 21, വ്യാഴാഴ്ച
പിടിയിലായി
പീരുമേട്ടില്‍ അമ്മയേയും മകളേയും ബലാത്സംഗം ചെയ്ത കൊന്ന കേസിലെ രണ്ടാം പ്രതി വണ്ടിപ്പെരിയാര്‍ 57-ാം മൈലില്‍ പെരുവേലില്പ്പറമ്പില് ജോമോന് (26) പിടിയിലായി. ഇടുക്കി പെരിഞ്ചാന്‍കുട്ടിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ജാമ്യത്തിലിറങ്ങിയശേഷം ഒളിവില്പ്പോയതായിരുന്നു ഇയാള്‍. ഈ കേസിലെ ഒന്നാം പ്രതി രാജേന്ദ്രനെ ഇന്നലെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
ഒളിവിലായതിനാല്‍ ജോമോനെ വിചാരണചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പീരുമേട് 57-ാം മൈലില്‍ വലിയവളവിന് താഴെ വള്ളോംപറമ്പില്‍ മോളി(55), മകള്‍ നീനു(22) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുഭവകഥ
രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...
-
ജൂൺ 19 വായനയുടെ ഗൗരവവും അറിവു നേടുന്നതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താനാണ് ഓരോ വര്‍ഷവും നാം വായനാദിനം ആചരിക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാ...
-
(ഒളിമങ്ങാത്ത ഓർമ്മകൾ) ➤ ഹുസ്സൈൻ അറക്കകത്ത് കണ്ണൂർ സിറ്റിയിലെ ഈ കച്ചവട കേന്ദ്രങ്ങളിൽ നാടിന്റെ പല ഭാഗത്തുനിന്നും സാധനങ്ങൾ വാങ്ങാനെത്തുന്ന...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ