2012 ജൂൺ 28, വ്യാഴാഴ്‌ച

മാത്യകാ ദമ്പതികള്‍


സുഗതകുമാരിയുടെ പോയ്മുഖം

വന്നു വന്നു ഗാന്ധിയെ വിമര്‍ശികാനേ പാടില്ല എന്നൊരു അന്ധവിശ്വാസം പൊതു സമൂഹത്തില്‍ ഇന്ന് വളരെ ശക്തിയാര്‍ജിച്ചിട്ടുണ്ടെന്നു തോനുന്നു. സ്വന്തം ജനതയോടുള്ള സ്നേഹത്തെളേക്കാറെ ഗാന്ധിയില്‍ എന്നും മുഴച്ചു നിന്നിരുന്നത് ബ്രിട്ടീഷുകാരോടുള്ള വിധേയത്തമായിരുന്നു എന്നുള്ള കാര്യം ചരിത്രത്തെ സത്യസന്ധമായി സമീപിക്കുന്ന ഏതൊരാള്‍ക്കും വ്യക്തമാകാവുന്നതെയൊള്ളൂ... ചിന്ത്രാദിപെട്ടയിലെ സമ്മേളനത്തില്‍ വെച്ച് ഒരു ദളിതന്‍ മാലയിടാന്‍ ചെന്നപോള്‍ "ഒരു ചണ്ടാളന്‍ തോട്ടശുധമാക്കിയ പൂമാല എന്റെ കഴുത്തിലിടുന്നോ "എന്ന് കയര്‍ത്തു കയ്യിലിരുന്ന വടി കൊണ്ട് മാല തട്ടി തെരിപിച്ചവനാണ് ഗാന്ധി..ആ ചണ്ടാല സമൂഹം ഗാന്ധിയെ തള്ളി പറയുമ്പോള്‍ മഹാത്മാ എന്ന് വിളിക്കാതിരിക്കുമ്പോള്‍ ഗാന്ധിയുടെ പൊള്ളത്തരങ്ങള്‍ കവിതയാക്കുമ്പോള്‍ ജാതി ഹിന്ദുവിന് പൊള്ളും.അതിന്റെ ഉത്തമ ഉദാഹരണമാണ് ദളിത്‌ കവിയിത്രി മീന കന്തസാമിയുടെ സ്പര്‍ശം എന്നാ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സുഗതകുമാരി പങ്കെടുക്കാതിരുന്നത്. ദൈവങ്ങള്‍ പോലും വിമര്‍ശന വിധേയമാകുന്ന ഇക്കാലത് ഗാന്ധിയെ വിമര്സിക്കുന്നതില്‍ എന്താണിത്ര തെറ്റ്.ഗാന്ധിയെ വിമര്‍ശിക്കുന്ന ആദ്യത്തെ വ്യക്തിയൊന്നുമല്ല മീന.ബാബാ സാഹെബ് അംബേദ്‌കര്‍ ഉള്‍പ്പെടെ പലരും വിമര്‍ശിച്ചു എഴുതിയിട്ടുണ്ട്.വിമര്‍ശനങ്ങള്‍ എപ്പോളും മറുപടി അര്‍ഹിക്കുന്നുണ്ടല്ലോ..ഗാന്ധി ജീവിച്ച അതേ കാലഘട്ടത്തില്‍ തന്നെ തനിക്കെതിരെ ബാബാ സാഹെബ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ ഗാന്ധിക്ക് കഴിഞ്ഞിരുന്നില്ല.കാരണം ആ വിമര്‍ശനങ്ങള്‍ സത്യസന്ധമായിരുന്നു.ഗാന്ധിയുടെ ദളിത്‌ വിരുദ്ധത തുറന്നു കാണിച്ചവയാണ് ആ വിമര്‍ശനങ്ങള്‍.അത് പോലെ തന്നെ ഒരു വിമര്‍ശനമായിരുന്നു മീനയുടെ.അതില്‍ സുഗതകുമാരിക്ക് വിയോജിപ്പുണ്ടായിരുന്നെങ്ങില്‍ ആ ചടങ്ങില്‍ പങ്കെടുത് അവിടെ പറയാമായിരുന്നു അതിനുള്ള മറുപടി.ആ സമ്മേളന സ്ഥലത്ത് വെച്ച് പ്രകടിപിക്കനമായിരുന്നു തന്റെ വിയോജിപ്പ്.മീനയുടെ കവിതയില്‍ എഴുതിയിരിക്കുന്നത് തെറ്റാണു എങ്കില്‍ അവിടെ വെച്ച അത് ചൂണ്ടി കാണിക്കണമായിരുന്നു.അതായിരുന്നില്ലേ ശെരിയായ തീരുമാനം..എന്ത് കൊണ്ടാണ് അതിനു മുതിരാതിരുന്നത്..? അപ്പോള്‍ മനപൂര്‍വം അതില്‍ എഴുതിയിരിക്കുന്നത് കണ്ടില്ല എന്ന് വെക്കാനുള്ള ശ്രെമം.ദളിതര്‍ക്കെതിരെ ഗാന്ധി ചെയ്ത അക്രമങ്ങള്‍ എല്ലാം ശെരിയാണെന്ന് വെക്കുന്ന ഒരു തീരുമാനം.അതാണ്‌ ആ പിന്മാടത്തിന്റെ പുറകില്‍..അതല്ല എങ്കില്‍ അവര്‍ ഈ കവിതക്കെതിരെയുള്ള മറുപടി പറയണമായിരുന്നു..

കത്തുന്ന കിണര്‍


അല്ലാഹുവിനു സ്തുതി


റിംഗ് ട്യൂണ്‍ മാറ്റം


മരിച്ച നിലയില്‍


പോലിസിന്റെ പുതിയ നടപടി


പ്രധാന മന്ത്രിയുടെ ഉപദേശം - കാര്‍ട്ടൂണ്‍


നന്നായി ഞെക്കൂ - കാര്‍ട്ടൂണ്‍


അഗസ്റ്റിന്‍ പറഞ്ഞത്‌


പോരുന്നത് പോരട്ടെ


സ്വന്തം കുബ്ബൂസ്....


'ആദ്യമായി നിന്നെ മുന്നില്‍ കണ്ടപ്പോള്‍ മനസ് തകര്‍ന്നു പോയി ഇനിയുള്ള ജീവിതം നിന്റെ കൂടെ എന്ന്‍ ഓര്‍ത്തപോള്‍ കരഞ്ഞുപോയി..... മെല്ലെ .മെല്ലെ ....ഞാന്‍ അറിഞ്ഞു നിന്‍റെ മണം..... ഞാന്‍ ഇഷ്ടപ്പെട്ടു നിന്റെ നിറം....... ആവില്ല ഇനി നിന്നെ പിരിയാന്‍...... എന്റെ കഷ്ടപടുകളില്‍ ഒരു തണലായി നീ കൂടെ നിന്നു .. നിന്നെ പിരിയേണ്ടി വരും എന്നാ ചിന്തയില്‍ ഞാന്‍ ഉരുകുന്നു..... വരുമോ നീ എന്‍ കൂടെ......വരില്ല.... എനിക്കറിയാം ....... നിന്‍ ജന്മനാടാണ് നിനക്ക് വലുത്..... പുതിയ.....പുതിയ മുഖങ്ങള്‍ നിന്നെ തേടി വരും....... അവരൊക്കെ നിന്നെ ഇഷ്ടപെടും........ കാരണം......നീ അത്രക്ക് ശുദ്ധമാണ്...... എന്നാലും മറക്കില്ല ഒരിക്കലും ഞാന്‍ നിന്നെ...... എന്‍റെ "കുബൂസ്‌.." കടപ്പാട് ....................എഴുതിയആള്‍ക്ക്

മരിക്കും മുമ്പ്‌ - ലോഹി മൊഴി


ഒടുവില്‍ മുട്ടുമടക്കി


2012 ജൂൺ 27, ബുധനാഴ്‌ച

എങ്ങിനെ സ്റ്റിക്കര്‍ പറിക്കാം


മമ്മൂക്കയിലെ വ്യാപാരി


പത്തിരട്ടി മധുരം


കള്ളന്റെ കാശ് നഷ്ടപ്പെട്ടു


കഅബ കഴുകല്‍ ചടങ്ങ്


ഖുര്‍ആനിന്റെ അമാനുഷികത


ലോഹി പോയിട്ട് മൂന്നു വര്ഷം കഴിഞ്ഞു


മമ്മൂട്ടിയുടെ അനുസ്മരണം ----പ്രിയപ്പെട്ട ലോഹിക്ക്, ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ എരിയുന്ന മനസ്സുമായി ഒരോര്‍മക്കുറിപ്പെഴുതാന്‍ എനിക്കു ശക്തിയില്ല. ഇത്തരം വേര്‍പാടുകള്‍ എതൊരാളെ സംബന്ധിച്ചും വലിയൊരാഘാതം തന്നെയായിരിക്കും. പക്ഷെ, എ.കെ.ലോഹിതദാസ് മലയാളസിനിമയ്ക്ക് എന്തായിരുന്നെന്നും തനിക്കാരായിരുന്നെന്നും ലോകത്തിന് ഇനിയും നിര്‍വചിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും ആനേകം കൈവഴികളിലൂടെ ലോഹി വെട്ടിപ്പിടിച്ച ഹൃദയങ്ങള്‍ അനുഭവിക്കുന്ന അനാഥത്വത്തിന്റെ പ്രതിഫലനമാണ്. ലോഹി ഒരു നഷ്ടമാണ്, ഒരു നൊമ്പരമാണ്. ഒരു സ്നേഹസാമ്രാജ്യം ബാക്കി വച്ച് ഒരുപാട് നല്ല സിനിമകള്‍ തലമുറകള്‍ക്കു പകര്‍ന്നു നല്‍കി എന്റെ ലോഹി മടങ്ങിപ്പോയിരിക്കുന്നു. ഇണക്കങ്ങളും പിണക്കങ്ങളും ആകസ്കമികതകളും കോര്‍ത്തിണക്കിയ ലോഹിയുടെ തിരക്കഥകള്‍പോലെ സങ്കീര്‍ണവും അതേസമയം തീവ്രവുമായ സ്നേഹബന്ധത്തിന്റെ പൊട്ടാത്ത ഒരു നൂല്‍ ബാക്കിവച്ച് എന്തിനായിരുന്നു ലോഹീ ഇത്ര പെട്ടെന്നൊരു മടക്കം ? എല്ലാം അറിഞ്ഞിരുന്നവനെപ്പോലെ മനപൂര്‍വം പലതും മറച്ചുവച്ച് എല്ലാവരെയും വിഡ്ഢികളാക്കാന്‍ പോകുന്ന കുസൃതിക്കാരന്റേതുപോലെ നമ്മള്‍ അവസാനം കാണുമ്പോള്‍ ചുണ്ടില്‍ ഒരു ഗുഢസ്മിതം ഒളിച്ചുവച്ചിരുന്നതിന്റെ കാരണം ഇതായിരുന്നോ ? അപ്പോഴും ഭൂതകാലത്തില്‍ പിന്നത്തേക്കു മാറ്റി വച്ച, ഒരിക്കലും ഉത്തരം തരാതെ ലോഹി ഒഴിഞ്ഞുമാറിയ ചോദ്യങ്ങള്‍ ഈ സഹോദരന്റെ നെഞ്ചില്‍ വേദനകളുടെ തനിയാവര്‍ത്തനമാവുകയാണ്. വല്ലാതെ സ്നേഹിച്ച് വേദനിപ്പിക്കാന്‍ വേണ്ടിയായിരുന്നോ നമ്മള്‍ അടുത്തതും സഹോദരങ്ങളെപ്പോലെ സ്നേഹിച്ചതും ? ദേഷ്യം പിടിപ്പിച്ചു സ്നേഹം പിടിച്ചുവാങ്ങുന്ന കുസൃതിയായിരുന്നോ ലോഹിയോട് എന്നെ ഇത്രത്തോളം അടുപ്പിച്ചത് ? ഓരോ സിനിമയും തുടങ്ങുമ്പോള്‍ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിയത്, അടുത്തില്ലെങ്കില്‍ ഫോണില്‍ വിളിച്ച് ആ കയ്യൊന്നെന്റെ നെറുയില്‍ വയ്ക്കൂ എന്നു പറഞ്ഞിരുന്നത് ഈ വേര്‍പാടിന്റെ വേദന ഇരട്ടിയാക്കാന്‍ വേണ്ടിയായിരുന്നോ ? 17 വര്‍ഷം മുമ്പൊരു പുതുവര്‍ഷരാവില്‍ വാല്‍സല്യത്തിന്റെ സെറ്റില്‍ വച്ച് ഒരു കാരണവുമില്ലാതെ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞതെന്തിനായിരുന്നു ? പിന്നീട് എത്ര തവണ ഞാനീ ചോദ്യം ചോദിച്ചിട്ടും ലോഹി എനിക്കുത്തരം തന്നില്ല. എന്തായിരുന്നു ആ നൊമ്പരത്തിനു പിന്നിലെന്ന് ഇനി ഞാന്‍ ആരോടാണ് ചോദിക്കേണ്ടത് ? രക്തസമ്മര്‍ദ്ദത്തിനു ചികില്‍സിക്കാനുള്ള എന്റെ ഉപദേശം മടക്കി ഒറ്റമൂലിയുടെ ഗുണഗണങ്ങള്‍ എന്നെപ്പഠിപ്പിച്ച് ലോഹിയുടെ നാടന്‍ കഷായം കുറെനാള്‍ എന്നെയും കുടിപ്പിച്ചത് കാത്തിരിക്കുന്ന വിധിയോടുള്ള പരിഹാസമായിരുന്നോ ? എന്നോടെല്ലാം മറച്ചുവച്ചിട്ടും ഡോക്ടര്‍ പറഞ്ഞറിഞ്ഞ് രോഗത്തിനു ചികില്‍സിക്കാന്‍ ഉപദേശിച്ചപ്പോള്‍ ഓതു ഡോക്ടറും തോല്‍ക്കുന്ന തത്വസാസ്ത്രം പറഞ്ഞത് ഇങ്ങനെ എല്ലാവരെയും തോല്‍പിച്ചു മടങ്ങാനായിരുന്നോ ? ഉത്തരം കിട്ടില്ലെന്നറിഞ്ഞിട്ടും പിന്നെയും വേദനയോടെ ഇതു കുറിക്കുന്നത് ഈ ചോദ്യങ്ങള്‍ എന്നെ എന്നും വേട്ടയാടുമെന്നറിഞ്ഞിട്ടു തന്നെയാണ്. ഇനിയൊരു സിനിമ തുടങ്ങുമ്പോള്‍ അനുഗ്രഹം നേടി ആ കൈകള്‍ എന്റെ നേര്‍ക്കെത്തില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു വിശേഷവും വേദനയും എന്നോടു പറയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഞാനും മനസ്സിന്റെ ഏതൊക്കെയോ മേഖലകളില്‍ അനാഥത്വം അറിയുന്നു. ഇനി ഓരോ പടവിലും ആ ഓര്‍മകളുടെ കാല്‍പാടുകളില്‍ കൈ തൊട്ട് അനുഗ്രഹം തേടട്ടെ ഞാന്‍.

മഴയും വെയിലും ഇവരുടെ കൂട്ടിനു


ഭീമന്‍ കപ്പ


സി എച്ച് ഷിബു ബേബി ജോണിന്റെ അപ്പന്റെ കൂടെ


മത്സ്യ വയറ്റില്‍ അല്ലാഹുവിന്റെ നാമം


ഇത് നീതു


ഇത് നീതു. പഠിയ്ക്കുന്ന സമയത്ത് കുഴഞ്ഞുവീണു; കിടന്ന കിടപ്പിലാണ്. ഒരു അപകടത്തിൽ പെട്ട് അച്ഛനും മരണപ്പെട്ടു... നിരാലംബരായ ഈ കുടുംബം അമ്മയുടെ ചേച്ചിയുടെ (വെല്ല്യമ്മ) കൂടെയാണ് ജീവിതം. ഈ കുട്ടിയെ പരിചരിയ്ക്കാൻ രണ്ടുപേർ അത്യാവശ്യമായതിനാൽ, അമ്മയും വെല്ല്യമ്മയും മറ്റു ജോലികൾക്കൊന്നും പോകാനാവാതെ വിഷമിയ്ക്കുന്നു.... ഏക ആശ്രയം വെല്ല്യച്ഛനാണ്. അദ്ദേഹം കുടുംബം പോറ്റാനുള്ള വഴി നാട്ടുപണികൾ ചെയ്ത് നിവ്യത്തിയ്ക്കുന്നു... അപ്പഴും ചികിത്സാ ചെലവുകൾ താങ്ങാനാവാത്ത അവസ്ഥ; ആശങ്കയുണർത്തുന്നു... കഴിയുമെങ്കിൽ ഈ കുട്ടിയെ ഒന്ന് കാണുക. സമയമുണ്ടെകിൽ അവൾക്കൊപ്പം അല്പസമയം ഇരുന്ന് ആശ്വാസം പകരുക... അതിന് സമയമില്ലെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ സംസാരിയ്ക്കാവുന്നതാണ്. നമ്പർ-: 97473 24480 സഹായമെന്തെങ്കിലും നേരിട്ട് ചെയ്യാൻ സാധിയ്ക്കുമെങ്കിൽ; അവൾക്കൊപ്പം ഞാനും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു! നീതുവിന്റെ അമ്മയുടെ പേരിൽ തുറന്നിട്ടുള്ള അക്കൌണ്ട് നമ്പർ താഴെ കൊടുത്തിരിക്കുന്നു.. Pushpa M.R. ; Ac. No: 200 980 53 517, State Bank of India, Guruvayoor Branch. നിങ്ങളുടെ സന്മനസ്സ് തീർച്ചയായും അവൾക്കൊരു തണലായി തീരുമെന്ന് എനിയ്ക്ക് ഉറപ്പുണ്ട്. ഒത്തിരിയൊത്തിരി നന്മകളോടെ, പ്രതീക്ഷകളോടെ....

പാളിയ പണി


പാവം യുവതി


പിന്‍സീറ്റ് ഭരണം - കാര്‍ട്ടൂണ്‍,ജോയ്‌


വാര്‍ത്ത അബദ്ധജടിലം


അത്യപൂര്‍വ വാര്‍ത്തകളില്‍ ഒന്നാമത് !!

39 ഭാര്യമാരുള്ള ഇന്ത്യക്കാരന്‍... മുപ്പത്തൊമ്പത് ഭാര്യമാര്‍ , 94 മക്കള്‍ , 33 കൊച്ചുമക്കള്‍ എന്നിവരുമായി ഒരേ വീട്ടില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ "റിപ്ലീസ് ബിലീവ് ഇറ്റ് ഓര്‍ നോട്ട" അത്യപൂര്‍വ വാര്‍ത്തകളുടെ ഈ വര്‍ഷത്തെ പട്ടികയില്‍ ഒന്നാമതെത്തി. ടെലഗ്രാഫ് ദിനപത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തത്. മിസോറാം സ്വദേശി സിയോന ഛന്നയാണ് വേറിട്ട വാര്‍ത്തയിലെ നായകന്‍ . ഒരു വര്‍ഷത്തില്‍ താന്‍ പത്തു പേരെവരെ വിവാഹം ചെയ്തിട്ടുണ്ടെന്ന് അറുപത്തിയാറുകാരനായ ഛന്ന പറയുന്നു. ഛന്നയുടെ ഏറ്റവും പ്രായംകൂടിയ ഭാര്യയ്ക്ക് ഇയാളെക്കാള്‍ മൂന്നുവയസ്സ് കൂടുതലുണ്ട്. പതിനേഴാമത്തെ വയസ്സിലാണ് ഇവരെ ഛന്ന ആദ്യമായി കാണുന്നത്. പിന്നീടങ്ങോട്ട് യാതൊരു വിശ്രമവും ഇല്ലായിരുന്നു

ചികിത്സിക്കാന്‍ പണമില്ല,സഹായിക്കൂ


സ്ത്രീകള്‍ വിദേശമദ്യഷാപ്പിന്റെ ക്യൂവില്‍


ഹനീഫക്ക് കോപ്ലക്സ് - കാര്‍ട്ടൂണ്‍


മലപ്പുറത്തെ എയിഡ്സ്-ജോയ്‌ കാര്‍ട്ടൂണ്‍


ചങ്കിടിപ്പിനു വിരാമം


2012 ജൂൺ 26, ചൊവ്വാഴ്ച

ചെരിഞ്ഞ ഗോപുരം


ഫെയ്‌സ്ബുക്കിന്റെ ഈമെയില്‍ മറിമായം


അംഗങ്ങളുടെ ഈമെയില്‍ വിലാസം ഹൈജാക്ക് ചെയ്യാന്‍ ഫെയ്‌സ്ബുക്ക് ശ്രമിക്കുന്നതായി ആരോപണം. യൂസര്‍മാര്‍ അറിയാതെ അവരുടെ പ്രൊഫൈലില്‍ @facebook.com ഈമെയില്‍ ഡിഫോള്‍ട്ടായി മാറ്റിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രണ്ടുവര്‍ഷം മുമ്പാണ് ഫെയ്‌സ്ബുക്ക് അതിന്റെ ഈമെയില്‍ സംവിധാനം പ്രഖ്യാപിച്ചത്. ഫെയ്‌സ്ബുക്ക് അംഗമാണെങ്കില്‍ നിങ്ങള്‍ക്ക് സ്വാഭാവികമായും @facebook.com എന്നൊരു ഈമെയില്‍ അഡ്രസ് ഉണ്ടാകും; അത് നിങ്ങള്‍ ഉപയോഗിച്ചാലും ഇല്ലെങ്കിലും. ഇപ്പോള്‍, ഫെയ്‌സ്ബുക്ക് അംഗങ്ങളുടെ പ്രൊഫൈലില്‍ ഓട്ടോമാറ്റിക്കായി ഫെയ്‌സ്ബുക്ക് ഈമെയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു-നിങ്ങളുടെ ഡിഫോള്‍ട്ട് ഈമെയില്‍ വിലാസം അതായിരിക്കുന്നു. യാതൊരു മുന്നറിയിപ്പും അംഗങ്ങള്‍ക്ക് നല്‍കാതെ ഫെയ്‌സ്ബുക്ക് ഇത്തരമൊരു നടപടി സ്വീകരിച്ചത് വ്യാപകമായി പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ഫെയ്‌സ്ബുക്കിലെ അക്കൗണ്ട് വിവരങ്ങള്‍ക്ക് ഒരു ഏകീകൃതസ്വഭാവം വരുത്താനാണ് ഇത്തരമൊരു നടപടിയെന്ന് ഫെയ്‌സ്ബുക്ക് വക്താവ് പറഞ്ഞു. എന്നാല്‍, എന്തുകൊണ്ട് മുന്നറിയിപ്പില്ലാതെ ഇങ്ങനെയൊരു നീക്കം നടത്തി എന്നതിന് വക്താവിന് കൃത്യമായ മറുപടി പറയാന്‍ കഴിയുന്നില്ല. കഴിഞ്ഞ ആഴ്ച്ചകളിലാണ് അംഗങ്ങളുടെ പ്രൊഫൈലിലെ ഡിഫോള്‍ട്ട് ഈമെയില്‍ ......@facebook.com ആക്കിയത്. മിക്ക യൂസര്‍മാരും ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ല. ചില ടെക് ബ്ലോഗര്‍മാരും കോളമിസ്റ്റുകളുമാണ് ഫെയ്‌സ്ബുക്കിന്റെ ഈ മറിമായം പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നത്. അതിനെ തുടര്‍ന്ന് പ്രതിഷേധം വ്യാപകമാകുകയായിരുന്നു. 'തങ്ങളുടെ ഈമെയില്‍ സംവിധാനം ഉപയോഗിക്കാന്‍ എല്ലാവരെയും ഫെയ്‌സ്ബുക്ക് ബലംപ്രയോഗിച്ച് പ്രേരിപ്പിക്കുകയാണ്'-ഫ്രീലാന്‍സ് ടെക് ജേര്‍ണലിസ്റ്റ് റോണ്‍ മില്ലര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. യൂസര്‍മാര്‍ക്ക് ക്രമീകരണങ്ങളില്‍ (സെറ്റിങുകളില്‍) മാറ്റം വരുത്തി ഇഷ്ടമുള്ള ഈമെയില്‍ വിലാസം തങ്ങളുടെ പ്രൊഫൈലില്‍ കാണിക്കാം. അങ്ങനെ മാറ്റം വരുത്താതിരുന്നാല്‍, ഡിഫോള്‍ട്ടായി കാണുന്നത് ഫെയ്‌സ്ബുക്കിന്റെ ഈമെയില്‍ വിലാസമായിരിക്കും. മുഴുവന്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിലും ഇതുവരെ ഈ മാറ്റം വന്നിട്ടില്ല. വൈകാതെ ഫെയ്‌സ്ബുക്കിലെ 900 ദശലക്ഷം അംഗങ്ങളുടെയും പ്രൊഫൈലില്‍ ഈ മാറ്റം ദൃശ്യമാകുമെന്ന് ഫെയ്‌സ്ബുക്ക് വക്താവ് പറഞ്ഞു. തങ്ങള്‍ ഉപയോഗിക്കാത്ത ഫെയ്‌സ്ബുക്ക് ഈമെയില്‍ വിലാസത്തില്‍ ഒട്ടേറെ അംഗങ്ങള്‍ക്ക് മെയിലുകള്‍ എത്താന്‍ തുടങ്ങും എന്നാണ് ഇതിനര്‍ഥം. നിങ്ങളുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ ഫെയ്ബുക്ക് ഈമെയില്‍ വിലാസം കാണണം എന്നാഗ്രഹിക്കാത്തവര്‍ക്ക്, അക്കാര്യം ക്രമീകരിക്കാന്‍ കഴിയും. 'Contact Info' വിഭാഗത്തില്‍ പോയി എഡിറ്റിങ് നടത്തി ഇക്കാര്യം ശരിയാക്കാം. ഫെയ്‌സ്ബുക്ക് പ്രൊഫൈലുമായി ബന്ധപ്പെട്ട ഈമെയില്‍ വിലാസങ്ങളില്‍ രണ്ട് ഓപ്ഷനുണ്ട് :'shown on Timeline' അല്ലെങ്കില്‍ 'hidden from Timeline' എന്നിങ്ങനെ. ഡിഫോള്‍ട്ടായി@facebook.com വിലാസം 'shown on Timeline' എന്ന് ക്രമീകരിച്ചിരിക്കുകയാണ് ഫെയ്‌സ്ബുക്ക് ഇപ്പോള്‍. മറ്റ് ഈമെയില്‍ വിലാസങ്ങള്‍ മറച്ചുവെച്ചിരിക്കുന്നു. അത് മാറ്റാന്‍@facebook.com ഈമെയില്‍ 'hidden from Timeline' എന്നാക്കിയിട്ട്, മറ്റൊരു ഈമെയില്‍ 'shown on Timeline' എന്ന് ക്രമീകരിച്ചാല്‍ പ്രശ്‌നം തീരും.

സര്‍ക്കാര്‍ ജോലി


പായസം - കാര്‍ട്ടൂണ്‍


കാമ്പസ്‌ ഫ്രണ്ടിന്റെ നേതാക്കള്‍


ശ്വേതക്കിനി കാണിക്കാനിതെ ഉള്ളൂ


പ്രതീക്ഷയുടെ നാമ്പ്


ചുണക്കുട്ടി


കവിത രചികൂ,സമ്മാനം നേടൂ


സ്നേഹകൂട് ......കവിത രചന മത്സരം 2012 ജൂണ്‍ 27 മുതല്‍ ജൂലായ്‌ അഞ്ചു വരെ നിങ്ങളുടെ രചനകള്‍ ഈ കാണുന്ന ഇ മെയില്‍ അഡ്രസ്സില്‍ അയക്കുക snehakood.community@facebook.com.... snehakood.community@gmail.com

പ്രവാസിയുടെ നടുവൊടിക്കുന്ന നിയമം


മലയാളിയെ കൊന്നവനെ ഭരണ കൂടം വധിച്ചു


മദ്യപാനം-ജോയി കാര്‍ട്ടൂണ്‍


ജീര്‍ണ്ണതയുടെ ലോകത്ത്‌


അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...