2009 ഡിസംബർ 29, ചൊവ്വാഴ്ച

സംസ്ക്കരിച്ചു

മസ്ക്കത്തിലെ അമറാത്തിലുണ്ടായ വെള്ളപൊക്ക ദുരന്തത്തിൽ മരിച്ച ബംഗ്ലാദേശ്‌
സ്വദേശികളായ അജിത്തിന്റെയും ഷിബുകുമാർ ദേയയുടെയും മ്യതദേഹങ്ങൾ സോഹാറിലെ
ഇലക്ട്രിക്‌ ശ്‌മശാനത്തിൽ സംസ്ക്കരിച്ചു.
അജിത്തിന്റെ ഉടമസ്ഥതയിലുള്ള അമറാത്തിലെ ഓട്ടോ ഇലക്ട്രീഷൻ വർക്ക്‌
ഷോപ്പിന്റെയും അലൂമിനിയം ഫാബ്രിക്കേഷൻ സ്ഥാപനത്തിന്റെയും നടത്തിപ്പിന്റെ
ചുമതല ഭാര്യ ഹാപ്പിദാസ്‌ ഏറ്റെടുത്തു.നിലവിലെ ഫാമിലി വിസ മാറ്റി തൊഴിൽ
വിസ നൽകാനാൺ സ്പോൺസറുടെ തീരുമാനം.അതിനാൽ കുട്ടികളുടെ തുടർ
വിദ്യാഭ്യാസത്തെ കുറിച്ചുള്ള ആശങ്കക്ക്‌ വിരാമമായി.

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...